ജി.സുധാകരൻ |
വിദ്യാഭ്യാസവും, സംസ്ക്കാരവും, ഭാഷയും ഉൾപ്പെടെ സകലമേഖലകലിലും
അടിച്ചേല്പ്പിക്കപ്പെടുന്ന മുതലാളിത്ത അച്ചടക്കം മാനവികതക്കു ഭീഷണിയാണ്.
വിദ്യാഭ്യാസരംഗം ഏറെക്കുറേ പൂർണ്ണമായും വലതുപക്ഷവല്ക്കരിക്കപ്പെട്ടിരുന്നു. 80
ശതമാനം വിദ്യാഭ്യാസസ്ഥാപനങ്ങളും സ്വകാര്യമേഖലയിലാണ്.വിദ്യാർത്ഥി പ്രവേശത്തിനും,
അദ്ധ്യാപകനിയമനത്തിനും കൈക്കൂലിയാന്.നഗ്നമായ കച്ചവടം മാത്രമാണ്` ഈ രംഗത്ത്.
പുറമേ ശാസ്ത്രീയതയുടെ മുഖം കാനിക്കുമ്പോഴും ഉീൽ മുതലാളിത്ത ജന്മിത്ത
വ്യവസ്ഥയാണ്. ഇതിനെ ഭേദിച്ചു മുന്നേരാൻ ഇടതുപക്ഷത്തിനു കഴിയാത്തതാണ് തുടർച്ചയായി
കേരളത്തിൽ തിരഞ്ഞെടുപ്പിൽ ജയിക്കാൻ കാഴിയാത്തതിനു കാരണം. നന്മ തിരിച്ചുവരാൻ മാതൃഭാഷ
ശക്തിപ്പെടണം.സ്ക്കൂളുകൂം, കോളേജുകലീലും മാനവിക വിഷയങ്ങൾ കൂടുതൽ
പഠിപ്പിക്കണമെന്നും സുധാകരൻ പറഞ്ഞു.
കെ.എസ്.ടി.എ. കോട്ടയം ജില്ലാ സമ്മേളനം
ഉല്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്രവാര്‍ത്ത