"വിരസമായ് വിടചൊല്ലിയകലും വിരഹിണിയാംസന്ധ്യേ നി൯നയനങ്ങളെന്നോട് മന്ത്രിച്ചു
വൈദേഹിത൯വിരഹനൊമ്പരം (വിരസമായ്) മാരിക്കാ൪മണിമുത്ത് പൊഴിയും മധുമാസരാവില് മലേയമല൪മൊട്ട് വിരിയും ഗന്ധ൪വയാമത്തില് (വിരസമായ്) നെടുവീ൪പ്പി൯ നി൪വൃതിയോടെ നെറുകയില്നേദിച്ച ചുടുചുബനമൊഴുകി ഇടനെഞ്ചി൯
തരളതീരങ്ങളില് സായൂജ്യസാഗരത്തിരകളായ് തഴുകി അനുപദമോടെ (വിരസമായ്)
|