പ്രണയം : പെണ്ണുസഹിതം


അവളുടെ ഉടലിനായി ഞാ
കാശിയിലേക്ക്പുറപ്പെട്ടു.
എങ്ങുനിന്നോ വന്ന
രതി ഗന്ധം
എന്നെ തോർന്നമഴയുടെ
തുള്ളിക വീണുകൊണ്ടിരുന്ന
പുല്ലാനി കാട്ടിലെത്തിച്ചു
അവിടെ നിന്നാണ്
ഞാനവളുടെ
മുടിയിഴക കൊണ്ടുവന്നത്
രാത്രിയി ഉയർന്നുപൊങ്ങിയ
ഡൈനകളുടെ വെട്ടത്തി
അവളുടെ മുഖം കണ്ടു
ദൂരേക്ക്ദൂരേക്ക് ശബ്ദം
അകന്നകന്നു പോയി
അകലെ പൊട്ടിവിരിയുന്ന
ഡൈനയുടെ താളത്തിനൊത്ത്
ഞങ്ങളുടെ മൈഥുനം
ർമ്മകളിൽ പൂർത്തിതേടി
ഞാനൊരു പൂരാതന, ഭീമാകാര
ഉരഗമായി നീങ്ങി
ക്ഷേത്രപാർശ്വങ്ങളിലെ തെരുവി
അനാഥരായി നടന്ന
ഭിക്ഷാടകരുടെ കാലട-
യൊച്ചകളി നിന്ന്ഞാനവളുടെ
മൗനത്തെ വേർപെടുത്തിയെടുത്തു.
ആരുമില്ലാത്ത രാത്രിയി
ഞാനൊരു തെരുവുതിണ്ണയി
അഭയം തേടുകയാണ്
സ്വപ്നാടകന്റെ മനോധർമ്മങ്ങൾ,
ചെമ്പരത്തിയിലക,
ചെത്തിപ്പൂവുക എന്നിവകൊണ്ട്‌,
മലർന്നകിടക്കുന്ന അവളുടെ
തിണർത്ത വയറി
ർച്ചന നടത്തി.
പൂർവ്വജന്മങ്ങളുടെ നേരിയ സ്മൃതിക തലപൊക്കി
മൗനം അവൾക്ക്ഉത്തേജനമാണ്
ഞാ നടനും  യോദ്ധാവുമായിരുന്ന
ഭൂതകാലത്തിന്റെ പിൻമുറ്റങ്ങളിൽ നിന്ന്‌,
ഞാനവൾക്കുള്ള രതിയത്രയും
അപഹരിച്ചുകൊണ്ടുവന്നു.
കണ്ഠത്തിലും നാക്കിലും
തേയ്ക്കാ  കാട്ടുമുല്ലകളുടെ തണുപ്പും.
ഓരോ ൺതടവും
ഓരോ താമസസ്ഥലമാണ്
കാലത്തിലും സ്വപ്നത്തിലും
പടയോട്ടങ്ങ ശമിച്ചു.
രാത്രിയി ഞാ വീണ്ടും
അവളുടെ സ്തനങ്ങൾക്കായി പരതി.
മുറിവേറ്റവ, മൃതരായവ
ശിഥില ശരീരങ്ങ,
ഉടഞ്ഞ രഥങ്ങ...സ്തനങ്ങ
ഏതോ ലക്ഷ്യത്തെ മുൻനിർത്തി
പ്രതിജ്ഞക പുതുക്കി.
നിരായുധനാവുക
ഒരാശ്വാസമാണ്‌.
പോരിനുള്ള ആവേശമെല്ലാം
അഴിച്ച്വച്ച്ഞാ വീണ്ടും
തീർത്ഥഘട്ടങ്ങളിലൂടെ

അലയുന്നു.